Bookmark Now
Please login to bookmark Close

ഒരു യാത്രയുടെ ഓർമ്മകളിൽ* അവസാന ദിവസങ്ങളിലാണ് ഒരു ക്ലാസ്മേറ്റിൻ്റെ മോളുടെ നിശ്ചയത്തിന് പോവാൻ തീരുമാനിച്ചത്. കളമശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് റിപ്പയർ ആണ്. അതുവഴി പോവാൻ…

Bookmark Now
Please login to bookmark Close

വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ എബി പപ്പയോട് പറഞ്ഞു. ‘പപ്പാ, ഞങ്ങളും നാളെ മുതൽ ‘ വർക് ഫ്രം ഹോം’ ലേക്ക് മാറുകയാണ്. നമ്മടെ നെറ്റിന് സ്പീഡ്…

Bookmark Now
Please login to bookmark Close

സൂര്യൻ കത്തിജ്വലിക്കുന്നതിന്റെ ചൂടും, പുറത്ത് കാക്കകളുടെ കരച്ചിലും, കൂടെ വിശപ്പിന്റെ കനത്തിൽ വയറിന്റെ വളവ് നികത്താൻ തന്നെ നോക്കി നിൽക്കുന്ന അഞ്ച് മുഖങ്ങളും. അമ്മിണി തിളച്ച് മറിയുന്ന…

Bookmark Now
Please login to bookmark Close

ഡിസംബറിലെ ചെറിയ തണുപ്പുള്ള കാറ്റ് ശരീരത്തിൽ തൊട്ടു കടന്നു പോയപ്പോൾ ചെറുതായി കുളിരു കോരി. സാരി തല എടുത്തു ചെവി മൂടുന്ന പോലെ തലയിലേക്കിട്ടു. നിറയെ പൂത്തിരിക്കുന്നു…

Bookmark Now
Please login to bookmark Close

മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഭൂമിക, അടുക്കള. ഇപ്പോഴും എനിക്ക് കിലുക്കി ചിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടൊരു ഓർമ്മച്ചെപ്പും ഇവിടം തന്നെ. സദാനേരം തിരക്കുപ്പിടിച്ചു അടുക്കളയിൽ ജോലിചെയ്യുന്ന അമ്മക്ക് ചുറ്റും ചറപറ…

Bookmark Now
Please login to bookmark Close

പണ്ട് പണ്ട്… എന്നച്ചാ ഒരു 20 വർഷം മുമ്പ്…… എൻറെ ഒരു സീനിയർ ആപ്പീസറൊണ്ട്. ഭയങ്കര ടെൻഷൻ്റെ ആളാ. ഇന്ന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് ടെൻഷൻ അടിക്കുന്നത്രയും…

Bookmark Now
Please login to bookmark Close

സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ, കണ്ണനാമുണ്ണി തൻ പ്രതിരൂപമായി, ലാളിച്ചോമനിച്ചൊരമ്മയായി , വാത്സല്യപാലാഴിയായുള്ളം, ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി, മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു,…

Bookmark Now
Please login to bookmark Close

ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ദോഹ.  സമയം ഉച്ച 12 മണി ആയിട്ടും ഒരു സന്ധ്യാ സമയം പോലെ പ്രകൃതി ഇരുട്ട് പിടിച്ചിരുന്നു. മഴ തുള്ളികൾ വണ്ടിയുടെ…

Bookmark Now
Please login to bookmark Close

ആദ്യഭാഗം കാവില്‍ കണ്ട യുവാവിനെക്കുറിച്ച് തന്നെയാണ് വേണി ചിന്തിച്ചത്. സര്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് അയാളെ തടയാതിരുന്നത്? താന്‍ വിളിച്ചിട്ട് എന്തുകൊണ്ടാണ് ഒന്നുപോലും വരാതെയിരുന്നത്? കുഴക്കുന്ന നൂറായിരം ചോദ്യങ്ങള്‍ക്കിടയില്‍ വേണി…

Bookmark Now
Please login to bookmark Close

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   നനഞ്ഞ വേഷത്തിൽ അവർ വരാന്തയിൽ കയറി നിന്നു.  “മാമായി പെയ്യിച്ച മഴയായിരിക്കുമോ. ” “അല്ല, മാമായിയ്ക്ക് എതിരെ ഒരാളുണ്ട്, നമ്മളെ സംരക്ഷിക്കാൻ നമ്മുടെ…