സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ, സാന്ത്വനം പകരാൻ, കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ അതിനുമേൽ…
മരണപ്പെടുകയാണെങ്കിൽ എത്ര തവണ മരണപ്പെടേണ്ടി- യിരുന്നുവെന്ന് പറഞ്ഞ് വെറുതേ ചിരിയ്ക്കുന്ന മനുഷ്യന്മാരുടെ കണ്ണുകളിലേയ്ക്ക് നിങ്ങൾ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ നിങ്ങളാണീ ലോകത്തെ ഏറ്റവും വലിയ ധൈര്യശാലിയെന്ന്…
പാതി തുറന്നിട്ട ജനലരികിൽ തിളക്കം കുറഞ്ഞതെങ്കിലും കഥകളാൽ സജലങ്ങളായ കണ്ണുകൾ തുറന്നുവച്ചു വീതി കുറഞ്ഞ ചെമ്മൺ പാതയിലേക്ക് അവൾ ആർക്കോ വേണ്ടി വീണ്ടും വീണ്ടും പരതികൊണ്ടിരുന്നു. തണുപ്പിൽ…
പാതിതീർന്നൊരു മയക്കത്തിൽ മയക്കമെന്നാകിലും മയങ്ങാത്ത മനസിന്റെ ഉൾത്താളിലെവിടെയോ ഉരുവിട്ടുകേട്ടൊരു പ്രിയമുള്ളൊരാശകൾ നിറവേറാക്കനവുകൾ നിണ മണിഞ്ഞുള്ളൊരു തീരാത്ത മുറിവു കൾ നെയ്തു തീരാത്തൊരു പട്ടുറുമാലുപോൽ നിറമണിഞ്ഞുണരുന്നൊരഴകുള്ള കാഴ്ചകൾ മതിമയക്കത്തിൻ…
പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.
ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം മാറ്റിവെക്കണം. നമ്മളുടെ സമയത്തിന് നമ്മളേക്കാളേറെ വിലകൽപ്പിക്കുന്നത്…
മഴപെയ്യുന്ന ശബ്ദം കേട്ടുകൊണ്ടാണ് എണീറ്റത്. പതിയെ എണീറ്റിരുന്നു കൊണ്ട് ജനാല തുറന്നു. സൂക്ഷിച്ചു തുറക്കണം അല്ലെങ്കിൽ പൊട്ടിയ ചില്ലുകൾ കയ്യിൽ തറയ്ക്കും. ചോര പൊടിയും. പക്ഷേ നിറമുണ്ടാവില്ല.…
മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന രാവില്‍ ചെറു ബംഗ്ലാവ് കണക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ആ വലിയ വീട്. പാതിമാഞ്ഞ ചിത്രം കണക്കെ മരങ്ങള്‍ക്കിടയിലൂടെ അങ്ങിങ്ങായി കാഴ്ചയൊരുക്കി. അകലെയുള്ള സൂര്യന്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും…
ഇടം ഗ്രൂപ്പിൻ്റെ വളരെ ചെറിയ ട്രെക്കിങ്ങ് എന്ന് കേട്ടാണ് തടിയൻ്റമോൾ ട്രക്കിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടത്. 14 കിലോമീറ്റർ എന്നുള്ളത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു! രാവിലെ 4 മണിക്ക് തന്നെ അലാം…
പ്രിയനേ, പ്രണയദിനത്തിലൊരു പ്രണയവരി കുറിക്കാനാണ് ഞാൻ പേന തപ്പിയത്. കയ്യിൽ തടഞ്ഞതോ ഇത്തിരിയോളം പോന്ന ഈ കുറ്റിപ്പെൻസിലും. നോക്കി നോക്കി നിൽക്കേ നമ്മുടെ പെൻസിൽകാലം ഒരു വേലിയേറ്റം…
