അകറ്റി നിർത്തേണ്ടവരെ അകത്ത് പ്രതിഷ്‌ഠിക്കരുത്. ശത്രുവിന്റെ വലുപ്പത്തെക്കാൾ ശത്രുതയുടെ വലുപ്പമാണ് അപകടകരം…
കൊച്ചു നക്ഷത്രമേ കണ്ടുവോ നീ കൊച്ചൊരു പൈതലിൻ പൊൻമുഖം നീ…. തേജസാർന്നൊരു പൈതലാണേ… ബേദ്ലഹേമിൻ്റെ പുത്രനാണേ…. മഞ്ഞു പെയ്യുന്നൊരു രാത്രിയില്.. വന്നു പിറന്നവൻ പാരിടത്തിൽ ….. നക്ഷത്ര…
നനഞ്ഞിറങ്ങിയ നിൻ്റെ നീല നയനങ്ങളിൽ ഒരു വിരഹാഗ്നി എരിയു ന്നതറിഞ്ഞു ഞാൻ ‘ വിടചൊല്ലി പിരിയുവാനാവാതെ നീ എന്നരികത്തു നിന്നതും കണ്ണു നീരണിഞ്ഞതും , ഓർമ്മയിലൊരു ചിത്രമായ്…
കഴിഞ്ഞു പോയൊരാ വർഷത്തിന്നാഹളാദവും’ ദുഃഖവും സുഖവും ഏറ്റു വാങ്ങിയൊരതന്തരാന്മാവിൻ്റെ വിങ്ങലും ചിരിയും ഓർമ്മതൻ പുസ്തകത്താളിൽ കുറിച്ചിടുമ്പോൾ ദൂരെക്കെറിഞ്ഞിടാം ദു:ഖംതന്ന വയൊക്കെയും ‘ പുതിയൊരു വർഷത്തിൻ പുലരിക്കായ് ഉറ്റുനോക്കുമ്പോൾ…
വീട്ടിൽ വലിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ കാണുംപോയി എങ്കിലും നമുക്കു മൊത്തത്തിൽ ചില വേദനാജനകമായ കാര്യങ്ങൾ ഉണ്ടായി അതിൽ അർജ്ജുൻ ൻ്റെ മരണവും, കണ്ണൂർ ദുരന്തവും…
മക്കൾ തൻ ദാരിദ്ര്യമകറ്റാൻ ദുഃഖപുത്രിയവൾ യാത്രയായി …. അങ്ങു ദൂരെയൊരു ദിക്കു തേടി.. രണ്ടു മക്കളെ പെറ്റൊരമ്മയിവൾ വേവും നൊമ്പരം ഉള്ളിലൊതുക്കി.. മഴക്കാറുപോലെ മാനസ്സം ….. കണ്ണീർ…
ആദ്യം അപരിചിതർ രണ്ടു വീട്ടിൽ താമസം പിന്നെ പരിചിതർ ഒരു വീട്ടിൽ താമസം ഭാര്യയും ഭർത്താവുമായിട്ടങ്ങനെ ഒന്നിച്ചുള്ള യാത്രയിൽ ഭിന്ന ചിന്തകൾ ഭിന്നാഭിപ്രായങ്ങൾ സ്നേഹത്താലൊന്നാക്കി ഇഷ്ടങ്ങളും സ്വപ്‌നങ്ങളും…
തുറന്നുപറയുന്ന ചില കാര്യങ്ങൾ മനസ്സിലെ ഭാരം കുറയ്ക്കും, ഉള്ളിലെ സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. തുറന്ന് സംസാരിക്കുവാൻ അൽപ്പസമയം മാറ്റിവെക്കുവാൻ നമ്മൾക്ക് സാധിക്കണം, അത്തരം മാറ്റിവെക്കലുകൾ ബന്ധങ്ങളുടെ ആഴം…
കുറച്ച് കൊല്ലങ്ങൾക്ക് മുൻപുണ്ടായ ഒരു അനുഭവമാണ്. ചില അനുഭവങ്ങൾ പ്രിയതരമാകുമ്പോൾ അവ ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് ഓടിയെത്തും. അതുകൊണ്ട് തന്നെ അവക്ക് കാലപ്പഴക്കം എന്നൊന്ന് ഇല്ലാതാവുകയും ഇന്നലെയോ മിനിഞ്ഞാന്നോ…
“ധൈര്യമായിട്ടിരിക്ക് ഞാൻ ഉണ്ട് കൂടെ ” ചില ചേർത്തുപിടിക്കലുകളുടെയും ചില ചേർത്തുനിർത്തലുകളുടെയും ആശ്വാസ കരങ്ങളെ വർണിക്കുന്ന ഈ വരികളിൽ, “ഞാൻ ” എന്ന വാക്ക് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്…
