സാന്ദ്രമാം സന്ധ്യയിൽ നിൻ നേത്രങ്ങളിൽ നിന്നടർന്നുവീണ കണ്ണുനീർത്തുള്ളികൾ അന്ത:പ്പുരത്തിന്നിടനാഴികളിൽ തളം കെട്ടിനിന്ന മൗനത്തിൽ ഒളിപ്പിച്ചുവോ ഊർമിളേ നീ വിരഹാഗ്നിയിൽ എരിഞ്ഞ പതിനാലു വർഷം ഉള്ളിലെ ഘനം തൂങ്ങും…
ഹൃദയത്തിൽ എന്നോ പൂട്ടിയിട്ട കതകുകൾ… മാപ്പ് എന്ന താക്കോൽ കൊണ്ട് അവ തുറക്കുമ്പോൾ, നാം മോചിതരാക്കുന്നത് ആ തെറ്റുകാരെയല്ല… തടവിൽ കഴിഞ്ഞ നമ്മുടെ മനസ്സുകളെ തന്നെയാണ്!
“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും പോരാഞ്ഞിട്ട് പുതിയ പരിപാടിയും തുടങ്ങണം പോലും.…
സത്യത്തിന്റെ കണ്ണുകൾ മരവിച്ചിരിക്കുന്നു നുണകൾ പൊട്ടിച്ചിരിക്കുന്നു. മേഘത്തുണ്ടുകളിൽ നിന്നടർന്നു വീണ ജലകണികക്കിന്നു ചോരയുടെ നിറം കണ്ടു കനവല്ലിതു പിടയുന്ന വേദനകൾ മാത്രം പല ജീവനുകൾ, പല വേഷങ്ങൾ..…
അക്ഷര മുത്തുകൾ കോർത്തിണക്കി., വള്ളിയും പുള്ളിയും തെറ്റാതെ നോക്കി. അന്തരാത്മാവിൻ്റെ നൊമ്പരങ്ങൾ ചൊല്ലി പറഞ്ഞങ്ങീണത്തിലായ് ഒരു ചെറു തെന്നലിൻ സ്പർശനം പോൽ ഹൃത്തിൻ്റെയുള്ളിലെ ശോകാർദ്ര നിമിഷങ്ങൾ തച്ചുടച്ചൻ…
“ഞാനുണ്ട് കൂടെ.. നീ ധൈര്യമായിരിക്കു…” കേൾക്കാനൊക്കെ നല്ല സുഖമുണ്ട്… പക്ഷേ ഇതുവരെ ആത്മാർത്ഥമായി ആരിൽ നിന്നും ഇങ്ങനെ കേട്ടിട്ടില്ല 😌 ഇങ്ങനെ വെറുതെയെങ്കിലും പറഞ്ഞവരെ കണ്ടു പിടിക്കാൻ…
ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി…
“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..” ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി…
വിക്ടറും മാർട്ടിയും ആനന്ദും ദൂരെ, പൂളിനടുത്തുള്ള ടേബിളിനടുത്തിരുന്നു മദ്യപിക്കുന്നത് മാഗി നിരീക്ഷിക്കുകയായിരുന്നു. സ്വതവേ വായാടിയായ വിക്ടർ മദ്യപിച്ചു കഴിഞ്ഞാൽ അലമ്പനാണ്. പിന്നെ തല്ലു കൊടുക്കുകയും തല്ലു മേടിക്കുകയും…
ധീരത, തന്റേടം, സാമർഥ്യം, ചിലർ തൊലിക്കട്ടി എന്നും പറയും ഇങ്ങനെ പല തരത്തിലുള്ള ധൈര്യം ആണല്ലോ പല തരം സന്ദര്ഭങ്ങളെയും നേരിടാൻ വേണ്ടത്. അത് മറ്റുള്ളവർ നമുക്ക്…
