കവിത

കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ്‌ കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച…

Read More

മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ…

ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും.…

കർക്കിടകമാരി പെയ്തൊഴിഞ്ഞു കള്ളച്ചിരിയുമായി ചിങ്ങം എത്തി വയലുകൾ കൊയ്ത്തിനു പാകമായി ഇനി കൊയ്ത്തു പാട്ടിൻ താളമേളമായി മലയാളക്കരയുടെ പുതുവർഷപ്പിറവിയിൽ മരതക…

ഊർമ്മിള ദുഃഖത്തെ പുഞ്ചിരിയാൽ മറച്ചവൾ ദേവി നീ എന്നുമെനിക്ക് തീരാത്ത അതിശയം രാമനും സീതയും നിറഞ്ഞു നിൽക്കുന്ന രാമായണത്തിൻ്റെ…

ആവണി മാസം പിറന്നു, ഉള്ളിൽ ഓണ നിലാവ് തെളിഞ്ഞു പൂവിളി ഉയരുകയായി, എങ്ങും പൂമണം പൊങ്ങിപ്പരന്നു ഒരു നവ വധു…

ചിങ്ങമാസത്തിലെ തിരുവോണ നാളിനായ് കാത്തിരിപ്പാണെൻെറ മലനാട് നല്ലൊരു നാളിൻെറ ഓർമ്മയുമായെൻെറ മാവേലി അണയുന്ന തിരുനാള് വർണ്ണപ്പട്ടുടയാട ചുറ്റി നീ ഒരുങ്ങുന്നു…

തുമ്പപ്പുവിൻ നൈർമല്യo തുമ്പികൾ നുകർന്നിടും തേൻ മധുരം ഓണപ്പൂക്കളിൽ ഒന്നാമൻ തുമ്പ… പാടത്തും പറമ്പിലും ഒത്തിരിയൊത്തിരി വെണ്മ തൂകി തുമ്പ..…