കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

പാതിമരണമാം ഉറക്കത്തെ ശാന്തമായ്, അനായാസമായ് പുൽകിടാൻ, ശിശുവിനെപ്പോൽ തനുവും മനവും ഒരുപോൽ വിശ്രമത്തിൽ ലയിച്ചു സമയകാലങ്ങളെ വിസ്മരിച്ചു നിദ്രയിലാണ്ടു മുങ്ങുവാൻ…

ഞാനുറങ്ങാൻ കിടന്നു, പകലിന്റെ ചിന്തകൾ മിഴികളിൽ നനവ് പടർത്തി കണ്ണുകൾ ഇറുക്കിയടച്ചു, മോഹന രാഗമില്ല കൺകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന സങ്കടങ്ങൾ…

എന്റെ കണ്ണുകൾ മഴക്കാലമാണ് എന്നിട്ടും എന്റെ മനസ് വരണ്ട മരുഭൂമി പോലെ ദാഹിച്ചു നിൽക്കുന്നു. പ്രേം നിറഞ്ഞ ഹൃദയത്തിന്റെ കളിയാണോ…

പഴുത്ത് കൊഴിഞ്ഞ മനുഷ്യനെ വേണം. തൊലി പൊളിച്ചു ചെന്നാൽ കാമ്പുള്ളതാകണം! കാമ്പടർത്തി മാറ്റി അകകാമ്പിനുമകത്ത് ഉണക്ക് പിടിച്ചൊരു വിത്തുണ്ടാകണം! ഇന്നത്തെ…

തളരാതെ, വേനൽ ചൂടിൽ നിവേദ്യമായി ആറ്റുകാലമ്മക്ക് മനമുരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന നിവേദ്യമായ്.. പിടയുന്ന…

ആൾക്കൂട്ട വിചാരണയിലൂടെ “നമ്മൾ” തല്ലിക്കൊന്ന മധുവിനെ ഓർമ്മയില്ലേ? ആ മധു “നമുക്ക് ” ആരായിരുന്നു ? എന്നോട് മധു ചോദിക്കുകയാണ്…