കവിത

കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ്‌ കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച…

Read More

മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ…

ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും.…

മരണപ്പെടുകയാണെങ്കിൽ എത്ര തവണ മരണപ്പെടേണ്ടി- യിരുന്നുവെന്ന് പറഞ്ഞ് വെറുതേ ചിരിയ്ക്കുന്ന മനുഷ്യന്മാരുടെ കണ്ണുകളിലേയ്ക്ക് നിങ്ങൾ നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഉണ്ടെങ്കിൽ…

പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.

ഋതുക്കളില്ലാത്ത ഒരിടത്തേക്ക് എനിക്കൊരു യാത്ര പോകണം. ഒരു വേനലിന്റെ ഒടുക്കമായിരുന്നു നമ്മൾ പരിചയപ്പെട്ടത്. വേനലിനൊടുക്കം പെയ്യുന്ന അപ്രതീക്ഷിത…

അനുദിനം മാറിമറയുമീയുലകത്തിൽ പരിണാമം നിത്യമാം സത്യം മാത്രം. മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ, കാലം മാറിടും നേരം പ്രകൃതി തൻ…

നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന് കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന് മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ…

നീലവാനിൻ പാട്ടുകാരി നിന്റെ സ്വര മാധുരിയിൽ മുഖരിതമീയന്തരീക്ഷം വിമുഖമാമെന്നുടെ ചിന്തയിൽ നീയൊരു കുളിർ നാദമായെത്തി ഏകാന്തമാം മനസ്സിന്റെ നെടുവീർപ്പായി നീ…