“എവിടന്നാ മേൻനേ, കാലത്ത് തന്നേ?” പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി വാസു ആണെന്ന്. ചാറ്റൽ മഴ വീണ് കൈയിലുള്ള ചൂട് വട തണുക്കാതിരിക്കാൻ ഒതുക്കി പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നിന്നു.…
“അച്ഛാ… നമുക്കൊന്ന് പുറത്ത് പോയാലോ…?” അഞ്ചു വയസ്സുകാരി അനന്യയുടെ ചോദ്യം കേട്ട്…
“മോനെ, അപ്പനും കൂടി എയർപോർട്ടിലേയ്ക്ക് വരട്ടെ”, എന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ അപ്പൻ…
