ജോളിമ്മ ചട്ടുകവും കൈയ്യിൽപ്പിടിച്ചു പുറത്തേക്കു വന്നു നോക്കി “നാശം ! ഈ മനുഷ്യനിതെവിടെ പോയിക്കിടക്കുവാ?ആ ദോശയൊന്നു ചുട്ടിരുന്നേൽ എനിക്കാ ചമ്മന്തിയ്ക്കരയ്ക്കാമായിരുന്നു.” അവർ പിറുപിറുത്തു കൊണ്ട് സിറ്റൗട്ടിലേക്കു വന്നു…
ഭൂതകാലത്തിൽ എന്റെ ഭൂമിയും ആകാശവും കടലുമായവനേ… നിന്നോടെനിക്കിപ്പോഴും സ്നേഹമാണ്. വിഷാദത്തിന്റെ ചതുപ്പിലേക്ക് ആഴ്ന്നു പോകാതെന്നെ ചേർത്ത് പിടിച്ചതിന്.. ആർക്കുമാർക്കും നിറയാൻ കഴിയാതെന്നിൽ നിറഞ്ഞു തൂവിയതിന്… സ്നേഹദാരിദ്ര്യ കാലങ്ങളിൽ…
“എല്ലാം കൂടി എന്നെക്കൊണ്ട് പറ്റാതായിരിക്കുന്നു. രമണി ചേച്ചിയോട് അടുക്കളയിൽ ഒന്ന് സഹായിക്കാൻ കൂടി പറഞ്ഞാലോ?” “അതിനുമാത്രം എന്തു മലമറിക്കുന്ന പണിയാ നിനക്കിവിടെ ഉള്ളത്?” വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ…
സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സന്തോഷത്തെ, സ്വപ്നങ്ങളെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതാണ് ആ വ്യക്തിയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ശുഭദിനം നേരുന്നു……. 🙏
സ്നേഹത്തിൻ്റേം പരിചരണത്തിൻ്റേം സ്വാർത്ഥതയില്ലാത്ത സ്പർശമുണ്ടായാൽ മനസ്സിൻ്റെ ചൂടിൽ നിന്നും മുങ്ങി നിവരാനാകുമെന്ന് ഉണ്ണിയപ്പം!
സ്നേഹത്തിനും ഒരു നിയമം വേണം. നിന്നെ സ്നേഹിച്ചാൽ എന്നേയും സ്നേഹിക്കണം എന്ന്.. നിന്നെ സ്നേഹിക്കുക എന്നതിനേക്കാൾ പാട്, നീയാൽ സ്നേഹിക്കപ്പെടുക എന്നതു തന്നെയാണ്..
കാലത്തും വൈകീട്ടും ദിനചര്യ പോലെ പാടവും പാലവും താണ്ടി ഞാനെന്നും നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ നീ വരും ബസ്സിനെ കാത്തിരുന്ന കാലം വിങ്ങും പ്രണയം പറയാനറിയാതെ- യന്യോന്യം…
എൻ്റെ ഒടുങ്ങാത്ത പ്രണയ കഥകൾ! ആദ്യപ്രണയം കിളിർത്തത്, കഴിഞ്ഞ യുഗത്തിൽ. അവളൊരു നിയാണ്ടർതാൾ സുന്ദരിയായിരുന്നു! എന്നിലെ സ്നേഹം കൊണ്ടവൾ ആമോദത്തോടെ പെറ്റുപെരുകി. കൂട്ടിലിട്ട കിളിയെപ്പോലെ അബ്ഭൂവിൽ ചുറ്റിക്കറങ്ങിയ…
“ഇതിപ്പോ ഓരോ ദിവസവും ഓരോ ഏടാകൂടം ആണല്ലോ? അമ്മയിതു കണ്ടോ?” “എന്തു കാണാനാ?” നമ്മുടെ രാത്രിയിലെ അതിഥി കാട്ടി വെച്ചേക്കുന്നത് കാണണമെങ്കിൽ ഇറങ്ങി വന്നേ. “കെട്ടിപൊതിഞ്ഞു നിർത്തിയ…
തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ…
