Bookmark Now
Please login to bookmark Close

കണ്ണുകൾ തമ്മിൽ കഥ പറയുന്നതാണു പ്രണയമെന്നൊരുവൾ. അകലങ്ങളിലാവുമ്പോൾ വിരഹത്തിലുരുകുന്നതാണു പ്രണയമെന്നു മറ്റൊരുവൾ. വിട്ടു കൊടുക്കലാണ് പ്രണയമെന്നു ഇനിയൊരുവൾ മരണത്തിലും മായാത്തമുദ്രയെന്നു കേട്ടുനിന്നവൾ. ഇല്ലായ്മയിലും ഇഷ്ടത്തോടെയുള്ള ചേർത്തുനിർത്തലെന്നൊരു അനുഭവസ്ഥ.…

Bookmark Now
Please login to bookmark Close

മരണവാർത്തയറിഞ്ഞ് വീടാകെ ആളുകളാൽ നിറഞ്ഞിരുന്നു. കരച്ചിലുകൾ, ആശ്വസിപ്പിക്കലുകൾ, പ്രാർഥനകൾ… മൂന്നാം ദിവസം വീട് വീണ്ടും പഴയ നിശ്ശബ്ദതയിലേക്ക് മടങ്ങി. മരുമകൾ വീട് വൃത്തിയാക്കുന്നതിനിടെ കട്ടിലിനടിയിൽ ഒരു പഴയ…

Bookmark Now
Please login to bookmark Close

അവസാനമായി അമ്മ എന്നെ കെട്ടിപ്പിടിച്ചത് എയർപോർട്ടിലെ ഗേറ്റിന്റെ അടുത്ത് വെച്ചാണ്. എന്റെ കഴുത്തിൽ മാലയിട്ട്, നെറ്റിയിൽ ഉമ്മ വെച്ച് അമ്മ പറഞ്ഞു: “മോളെ, നീ പോയിട്ട് വാ. ഞാൻ…

Bookmark Now
Please login to bookmark Close

വെറും നിലത്ത് നീണ്ടു നിവർന്ന് കണ്ണടച്ച് അവൾ കിടന്നു. എത്ര കാലായിന്നറിയ്യ്യോ ഒന്ന് ഇങ്ങനെ കിടന്നിട്ട്. മുതുകിന് കൂന് വന്നതിന് ശേഷം മലർന്ന് കിടന്നിട്ടില്ല. ഉൾകണ്ണിലൂടെ അവൾ…

Bookmark Now
Please login to bookmark Close

ഉത്തരമില്ലാതൊരായിരം ചോദ്യങ്ങൾ ചിത്തത്തിൽ പേറി നടക്കുന്നു ഞാനിതാ. ഒട്ടു വരക്കാൻ കഴിവതുണ്ടാരുന്നേൽ ചിത്രങ്ങളായങ്ങു കോറിയിട്ടേനെ ഞാൻ. പരിചിതമാം മുഖങ്ങൾക്കിടയിലപരിചിതയായ് കഴിയുന്ന നൊമ്പരം അനുഭവിച്ചങ്ങറിഞ്ഞാലേ തിരിയുള്ളൂ. പറഞ്ഞാലതു വെറും…

Bookmark Now
Please login to bookmark Close

“മനസ്സ് ശരിയാണെങ്കിൽ ലോകം മുഴുവൻ ശരിയാകും. മനസ്സ് തെറ്റിയാൽ ഒന്നും ശരിയാകില്ല.”

Bookmark Now
Please login to bookmark Close

വേലിക്കരികിൽ പൂത്ത് നിൽക്കുന്ന ചെമ്പരത്തിച്ചെടിയിൽ നിന്ന് ഇളംകുരുന്ന് ഇലകളും പൂക്കളും മൊട്ടുകളും പൊട്ടിച്ചെടുക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്. അതുവഴി വന്ന കാർത്യായനി ഒന്ന് നിന്നു. “കുഞ്ഞിപ്പെണ്ണേ… ആ…

Bookmark Now
Please login to bookmark Close

കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ്‌ കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും…

Bookmark Now
Please login to bookmark Close

അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.

Bookmark Now
Please login to bookmark Close

നിലാ വെളിച്ചത്തിൽ വരാന്തയിൽ ഒരു നോവൽ  വായിച്ചിരിക്കുകയായിരുന്നു അവൾ. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം റൂമിൽ മുഴുവൻ പടർന്നിരുന്നു. താളുകൾ ഓരോന്നും മറിക്കുമ്പോൾ അവൾ പുറത്തോട്ടു നോക്കും, അച്ഛൻ…