കവിത

കൂട്ടത്തിലായൊരു യാത്രയ്ക്കു പോകണം. കൂട്ടരുമൊത്തങ്ങ് ആടണം പാടണം. കാട്ടിന്നടുത്തങ്ങ് എത്തുന്ന നേരത്ത് മനപ്പൂർവമായങ്ങു കൂട്ടം തെറ്റീടണം. ഏകയായ്‌ കാടിന്റെയുള്ളാകെ ചുറ്റണം. കാടിന്റെ സംഗീതം കാതോർത്തു കേൾക്കണം. കാട്ടുതേനും കനികളും കഴിക്കണം. കാട്ടുമൃഗങ്ങൾക്കലോസരമാകാതെ കാലൊച്ച…

Read More

മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ…

ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും.…

അസ്തമയസൂര്യൻ അവളുടെ നെറുകയിൽ  വിതറിയ ചാരത്തിൻ ഓരോ കിരണവും ഓർമ്മയുടെ കനലായെരിയുമ്പോൾ കാലം ചരമഗീതം പാടിപ്പോകുന്നു… വിധവയുടെ കുപ്പായമിട്ടവൾ നടന്നു…

വിധി ക്രൂരമായിട്ടു വേട്ടയാടപ്പെട്ട പെണ്ണിനെ ചൊല്ലിവിളിച്ചു നാം ‘വിധവ’ ഭർത്താവിൻ ചിത കത്തിപ്പടരുന്ന നേരത്ത് എത്രയോ വിധവകൾ എരിഞ്ഞടങ്ങീ അതിൽ…

സംഗീത സാന്ദ്രമല്ലോ പ്രപഞ്ചം ജീവിതം സംഗീത സാന്ദ്രമല്ലോ പ്രഭാതം പൊഴിക്കുന്ന സംഗീത ധാരകേട്ടുണരുന്നു ഭൂമിയിൽ ചരാചരങ്ങൾ ഏഴുസ്വരങ്ങളിൽ എണ്ണിയാൽ…

പൂവിൻെറ വർണ്ണമോ പൂന്തേൻ മധുരമോ നൽകുവാനാവാതെ എന്തേ നീ തൂലികേ പരുക്കനാം ഈ താളിൽ ശങ്കിച്ചു നിൽക്കുന്നു പരുക്കനാം…

പ്രണയം മഴ പോലെ പെയ്തു കുളിരിൽ മുക്കിയിരിക്കുന്നു… വിരഹത്തിന്റെ വേരാഴങ്ങൾ പടരാതെ എന്നും ചേർത്തു വെക്കുന്ന പ്രണയത്തിന്റെ മാന്ത്രികത ഒരുമിച്ചിരിക്കാൻ……

ചതുപ്പ് ******* ഇടവപ്പാതി മഴയിൽ തോട്ടിറമ്പിനപ്പുറം ഒരു ചതുപ്പ് രാത്രി മുഴുവൻ പാടിക്കൊണ്ടിരുന്നു.. അത് വെറും തവളപ്പാട്ടല്ല.. ചതുപ്പിന്റെ വിലാപം……