കവിത

വെള്ളിമേഘംപോൽ വെളുത്ത പുടവയും ചുറ്റിയിരിക്കുന്നു മുത്തശ്ശിമിന്നുന്ന വെള്ളിനൂൽ പോലെ വെളുത്തതാം കൂന്തലുമായൊരു മുത്തശ്ശിപല്ലില്ലാ മോണയും കാട്ടിച്ചിരിക്കുമ്പോൾഒരു പിഞ്ചു പൈതലെപ്പോലല്ലോഒരു കഥ ചൊല്ലുവാൻ,ഒന്നു താലോലിക്കാൻപേരക്കിടാങ്ങളെ തേടുന്നൂമക്കളില്ലാ, പേരമക്കളില്ലകൂടെ നിഴലായി ഭൂതകാലം മാത്രംപോയകാലത്തെ നിറമുള്ള ഓർമ്മകൾതാലോലിച്ചീടുന്നു…

Read More

നീല നിശീഥിനീ നീ വരുമ്പോൾ സന്ധ്യകൾ തൊഴുതു വണങ്ങി നിൽപ്പൂ സീമന്ത രേഖയിൽ…

അമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന് പൊന്നമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന് ഒമ്പതുമാസം ചുമന്ന് നൊന്തു പ്രസവിച്ച ഒരമ്മ താഴെ വെച്ചാൽ തേനരിക്കും…

കവിതയിൽ കനവത് കയറിയില്ലെങ്കിലും കനവുകളിൽ കവിത ചെന്നെത്തുന്നു. കവിതയിൽ കനമുള്ള കാമ്പില്ലെങ്കിലും കരുത്തുറ്റ കഥനമായ് കതിരിടുന്നു. കവിതയിൽ കനലുകൾ എരിയുന്നില്ലെങ്കിലും…

എനിക്കിഷ്ടമാണ് ഈ വേനൽമഴയെ… ചുട്ടുപൊള്ളുന്ന വെയിലിനു കീഴെ, പറയാതെ പോയൊരായിരം പ്രാർത്ഥനകൾക്ക്, പ്രപഞ്ചം നൽകുന്ന മറുപടി പോലെ. വാടിയും തളർന്നും…

കവിഞ്ഞു പോയേക്കുമെന്ന് ഭയന്ന് ഒഴുക്ക്‌ നിലച്ചൊരു പുഴ, തമ്മിൽ കലരാത്തൊരു കടലിന് സ്വന്തമെന്ന് അടയാളപ്പെടുന്നു..!

മറവിക്കായൊരു സമയമെന്ന മരുന്നില്ലെങ്കിൽ മനസ്സുകളൊക്കെയും മരവിച്ചു പോയേനേ മനസ്സിനകത്തൊരു ആർദ്രമാം സാഹോദര്യമില്ലെങ്കിൽ മനസ്സിലെ മുറിവുകൾ മായാതെ കിടന്നേനേ സഹായമെന്ന മാനുഷിക…