ജനലഴിയോരം മുഖം ചേർത്തു വച്ച ശ്രീലതയുടെ കവിൾത്തടങ്ങളെ നനച്ചൊഴുകിയ ചുടുകണ്ണുനീരിൽ മഴചാറ്റലുകളുടെ തണുത്തകരങ്ങൾ തഴുകി. സാന്ത്വനങ്ങളുടെ ചേർത്തു നിർത്തലുകളൊന്നും അവളുടെ മാതൃമനത്തെ ശാന്തമാക്കാനുതകിയില്ല. പുറത്തും ആ മനസ്സിലും…
തൃശൂർ പുത്തൻപീടിക പാദുവ ഹോസ്പിറ്റൽ. വർഷങ്ങൾക്ക് മുമ്പ്, എന്ന് പറഞ്ഞാൽ എനിക്ക് പതിനേഴ് വയസ്സുണ്ടായിരുന്ന അത്രേം വർഷങ്ങൾക്ക് മുമ്പ്, അവിടെ ചെന്ന് കുറഞ്ഞ ദിവസങ്ങൾക്കകം തന്നെ ഇനി…
വർഷങ്ങൾക്കപ്പുറമുള്ളൊരു സ്കൂൾ അസംബ്ലി. നീലയും വെള്ളയും നിറങ്ങൾ ചന്തം പകർത്തിയ സ്കൂൾ മുറ്റത്ത് നിന്നും “ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും…. ” എന്ന ഈരടികൾ ശ്രുതിമധുരമായി ഒഴുകി…
സ്‌കൂളിന്റെ അടുത്തുള്ള ‘കഫേ’ കളിൽ, വ്യാപാരം അതിൻ്റെ ഉച്ഛസ്ഥാനത്ത് എത്തുന്നത് ഇതുപോലെയുള്ള ചില ദിവസങ്ങളിലായിരിക്കും. മകന്റെ +2 അവസാന പരീക്ഷകളുള്ള ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽമാത്രം പോരാ,…
അധ്യായം 1 മുതൽ ഇവിടെ വായിക്കാം അദ്ധ്യായം 5 – ആ യാത്രയുടെ ലഹരി. വർഷങ്ങൾ അതിവേഗം കടന്നുപോയി. ഐ.പി.എസ്. റിക്രൂട്ട്‌മെൻ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ പൗർണ്ണമി,…
എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്? നിന്റെ മുറിവുകൾ ചുംബിച്ചുണക്കുവാൻ നിന്റെ വിഷാദവനങ്ങളിൽ സർവ്വസുഗന്ധിയായ് വിടരുവാൻ അഴലകന്ന് നിനക്കൊഴുകിയണയാൻ അഴിമുഖമാകുവാൻ… നിലാവസ്തമിക്കുമ്പോൾ മിന്നാമിനുങ്ങായ് മറുകുകൾ തിരയുവാൻ ഉന്മാദമുറയഴിക്കുമ്പോൾ ഉടൽപിണഞ്ഞ്…
ശീലമായിരിക്കുന്നു ചാവുകടൽ പോലെ ചുറ്റിലും പരക്കും ഏകാന്തതയുമതിൻ ശൂന്യതയിലേക്ക് വന്യമാമാവേശത്താൽ കോരി നിറയ്ക്കും കൂരിരുട്ടും… കയ്ക്കുന്ന പകലുകൾ, രാത്രികൾ.. കടിഞ്ഞൂൽ കിനാവിൻ പട്ടടയിൽ അണയാതെരിയും കനൽ ചൂടേറ്റ്…
‘ഊക്കോടെ പെയ്യുന്ന മഴ നിറയ്ക്കുന്ന ഉന്മാദം…അത് അനുഭവിച്ചു തന്നെ അറിയണം. ഉള്ളിൽ ലഹരി തീർത്ത് സ്വത്വത്തിന്റെ അടിത്തട്ടു വരെ ഇളക്കിമറിക്കുന്ന ഒരു കച്ചേരി പോലെ മന്ദ്രസ്ഥായിയിൽ തുടങ്ങി…
എന്നിൽ പ്രണയത്തിന്റെ വേലിയേറ്റമുയരുമ്പോൾ നിലാവ് പോൽ ഉള്ളിലുദിക്കും നീ…. കാറ്റിലുലയാത്ത കരിമ്പന പോൽ ഒരാൺകവിത, നീയെൻ പ്രണയസങ്കല്പത്തിൻ ഉടയോൻ, വശ്യനോട്ടത്തിൻ കുടുക്കിട്ടെന്നെ ചേർത്ത് നിർത്തും… എന്നെക്കരുതി തുടിക്കും…
ജീവിതം തരിമ്പും മിച്ചമില്ലെന്നോർത്ത് ഖേദിച്ച്, നോവാനും വേവാനും കണ്ണീരില്ലാതെ ഭൂമിയിലൊരറ്റത്ത്, ഒറ്റയായി പരുവപ്പെട്ട്, വിഷാദത്തിന്റെ അടി കാണാത്ത ആഴക്കിണറിൻ വക്കിലിരിക്കും കാലത്താണ് അയാളെന്നെ തിരഞ്ഞു വന്നത്.. അറ്റുവീഴാൻ…
