“ഷോ യുവർ ബോർഡിംഗ്പാസ്സ്. ” എയർഹോസ്റ്റസിൻ്റെ നീട്ടിയ കൈകളിലേക്ക് ബോർഡിംഗ്പാസ്സ് വച്ചുകൊടുത്തിട്ട്, അമ്മ അടുത്ത ചോദ്യത്തിന്നായി കാതോർത്തു. “യുവർ നെയിം ?” “അയാം ശ്രീല, ശ്രീലാ പണിക്കർ.”…
ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ…
ജീവിതത്തിൽ നമ്മളെ സഹായിക്കുന്നവരെ ഒരിക്കലും മറക്കരുത്, സ്നേഹിക്കുന്നവരെ ഒരിക്കലും വെറുക്കുകയും ചെയ്യരുത്, വിശ്വസിക്കുന്നവരെ ഒരിക്കലും ചതിക്കുകയുമരുത്, ജീവിതത്തിൽ എന്തുനേടിയാലും സ്നേഹത്തോളം വിലയുളള മറ്റൊന്നുമില്ല, നേടിയതെല്ലാം നഷ്ടപ്പെട്ടാലും ബാക്കിയാവുന്നത്…
ഓർമകളുടെ കല്ലറ മാന്തുകയെന്നാൽ അതിലടക്കം ചെയ്ത വേതാളത്തെ വീണ്ടും തോളിലേന്തുക എന്നതാണ്.. കഴുത്തിൽ മുറുകിയ അതിന്റെ നേർത്ത കരങ്ങൾ ആരും കാണാതെ ഹൃദയത്തിന്റെ ഉള്ളറകൾ തേടിപ്പോവും, ധമനികൾ…
ഒരു കരണത്തടിയേൽക്കുമ്പോൾ മറുകരണം കാട്ടി എളിമയോടെ പ്രഹരമേറ്റ് വാങ്ങാൻ ഞാൻ ഗാന്ധിയല്ല, ഇനി ഏറ്റ് വാങ്ങിയാലും എനിയ്ക്കാരും മഹാത്മാ പട്ടമൊന്നും തരാൻ പോണില്ല രാഷ്ട്രപിതാവായ് വാഴ്ത്തപ്പെടുകയുമില്ല മറിച്ച്…
ഞാൻ എന്തിനാണ് വെറുതേ കരയുന്നത്? ഹേയ് ഞാനോ..? എപ്പോൾ ഞാൻ കരഞ്ഞു..? എല്ലാം ഒരു തോന്നലാണ് അതേ അനുഭവിച്ചതെല്ലാം വെറുമൊരു തോന്നൽ മാത്രമാണ്, മുറിവേറ്റതും പിടഞ്ഞതും ചോര…
പഞ്ചേന്ദ്രിയങ്ങളെ മുഴുവൻ സമർപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം പണിയുവോരെ രാപകലില്ലാതെ എന്നുമീ ഭൂമിയിൽ ചോരയെ നീരാക്കി മാറ്റുവോരേ തൊഴിലാളി സോദരേ, പിറന്നിടുന്നു നിങ്ങൾക്കായ് മെയ് ദിന പുലരികൾ ചെഞ്ചോര…
പാലിച്ചിടാൻ വിഷമങ്ങൾ ഏറെയുണ്ടാകിലും, ജീവിതം മുഴുവനും മുറുകെപിടിച്ചീടുകിൽ ഉള്ളിൽ ആനന്ദവും സംതൃപ്തിയും എന്നും നിറച്ചിടും നന്മയല്ലോ സത്യസന്ധത.
വിജയത്തിൻ്റെ മാത്രം മനുഷ്യരാകുവാൻ ശ്രമിക്കരുത്, മറിച്ച് നമ്മൾ മൂല്യമുള്ള മനുഷ്യരാകുവാൻ ശ്രമിക്കുക. പരാജയപ്പെട്ടവരുടെ ഒരു ചിരി മാത്രം മതി ജയിച്ചെന്ന് കരുതുന്ന നമ്മളുടെ ആത്മവിശ്വാസം ഇല്ലാതാക്കുവാൻ. ശുഭദിനം…
സത്യത്തിന്റെ മുഖം വികൃതമാണെങ്കിലും സത്യം പറയുന്നതിലൂടെയും സത്യസന്ധതയോടെയുള്ള പെരുമാറ്റത്തിലൂടെയും മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. ആരുടെ മുൻപിലും പതറാതെ, തലകുനിക്കാതെ നിൽക്കാം. സ്വയം അഭിമാനിക്കാം. വഞ്ചനയും…
