വീട്

അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്നുമൊരു അത്ഭുതം ബാക്കിയാവും. അതൊരുപക്ഷേ അവർ ജീവിച്ചുവളർന്ന സാഹചര്യവും കാലഘട്ടവും അത്രയേറെ വ്യത്യസ്തമായതുകൊണ്ടാവാം. കൂട്ടുകുടുംബവ്യവസ്ഥിതിയും മരുമക്കത്തായവും വച്ചാരാധനയുമൊക്കെയുള്ള കാലഘട്ടം. അമ്മയുടെ ബാല്യകൗമാരങ്ങൾ നിഷ്കളങ്കവും സംഭവബഹുലവുമായിരുന്നു. ചെറുപ്പത്തിലേ തന്നെ ഒരു തല്ലുകൊള്ളിയായിരുന്നു.…

Read More

ചില വിഷയങ്ങൾ ചില സമയങ്ങളിൽ അടുക്കിപ്പെറുക്കി പറയാനാവില്ല. പ്രത്യേകിച്ച് ഞാൻ എന്തിലെങ്കിലും ഒന്നിൽ മുഴുകി ഇരിക്കുമ്പോൾ. ഈ പുസ്തകം വായിച്ചു…

നഗരമദ്ധ്യത്തിലെ മരത്തണലിൽ എരിയുന്നവെയിലിലും ഒരിറ്റു തണലിന്റെ സാന്ത്വനത്തിൽ തന്റെ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരുന്നു മുരുകൻ. ചുറ്റും നിരത്തിയിട്ടിരിക്കുന്ന ചെരിപ്പുകളുടെ കേടുപാടുകൾ അതിവിദഗ്ദ്ധമായി…

അച്ഛൻ അവസാന ശ്വാസം എടുത്തതിന് ശേഷമാണ് ഞാൻ എന്നന്നേക്കുമായി കുടി നിർത്താൻ തീരുമാനിച്ചത്. അച്ഛനെപ്പോഴും പറയുമായിരുന്നു, ജീവിതം മാറിമറിയാൻ ഒരൊറ്റ നിമിഷം മതിയെന്ന്.…

ശാന്തമായി ഒഴുകുന്ന കായൽ. ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം. അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി…

ജനലഴിയോരം മുഖം ചേർത്തു വച്ച ശ്രീലതയുടെ കവിൾത്തടങ്ങളെ നനച്ചൊഴുകിയ ചുടുകണ്ണുനീരിൽ മഴചാറ്റലുകളുടെ തണുത്തകരങ്ങൾ തഴുകി. സാന്ത്വനങ്ങളുടെ ചേർത്തു നിർത്തലുകളൊന്നും അവളുടെ…

പഞ്ചായത്ത് മേളയോടനുബന്ധിച്ച് നടന്ന കവിതാ മത്സരത്തിൽ പങ്കെടുത്തു. പ്രായ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. ഞാനും എൻ്റെ കൂട്ടുകാരനുമടക്കം മുപ്പത്തിയഞ്ച് പേരുണ്ടായിരുന്നു.…