നന്മയും സത്യവും ലോകമെമ്പാടും തിരഞ്ഞാലും അത് നമ്മളിൽ ഇല്ലെങ്കിൽ നമ്മൾക്ക് എവിടെയും കണ്ടെത്താനാവില്ല, നമ്മൾക്ക് എല്ലാത്തിൻ്റെയും വില അറിയാം പക്ഷേ മൂല്യം അറിയില്ല, എന്നാൽ നമ്മൾ ഇന്ന് മറികടക്കുന്ന ഒരോ വേദനയും നാളെ നമ്മൾക്ക്…
കവിത :പള്ളിക്കൂടം രചന:ബിന്ദു എസ് നായർ പള്ളിക്കൂടം തുറന്നല്ലോ കുഞ്ഞു മക്കൾ പുത്തനുടുപ്പിട്ട് പുള്ളിക്കുട ചൂടി വന്നല്ലോ.. തുള്ളിച്ചാടിക്കളിക്കാല്ലോ അറിവിൻ പാലാഴിയിൽ കുളിക്കാല്ലോ കൂട്ടു കൂടിനടക്കാല്ലോ എന്നും കൂടെയുണ്ടീ ഗുരുനാഥന്മാർ അറിവേകും ഗുരുനാഥന്മാർ ഒന്നിച്ചെത്തി വരവേൽപായ്…
അറിവിനായ് ദാഹിച്ചലയുന്നവർക്ക് ഉണരുവാനുള്ളൊരു മന്ത്രം ഇന്നിൻ്റെ ശക്തി നാളെയുടെ ഊർജം.. ഇന്നെന്നിലും നിന്നിലും നിറയുന്ന മന്ത്രം വിജയം.. വിജയം
ജീവിതത്തിൽനിന്ന് നമ്മൾക്ക് പഠിക്കുവാൻ കഴിയുന്ന ഏറ്റവും വലിയ പാഠം ഈ ലോകത്ത് വേദനയുണ്ട് എന്നല്ല മറിച്ച് ആ വേദന സന്തോഷമാക്കി മാറ്റുവാൻ കഴിവുണ്ട് എന്നതാണ്, അതുകൊണ്ട് ജീവിതം മനോഹരമാക്കുവാൻ ഒരു വഴിയേയുള്ളു, ഒരാളേയും തേടിപോകാതെ…
പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും, വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവർ വളരെവേഗം പ്രതികരിക്കും, വിവേകപൂർവ്വം ചിന്തിക്കുന്നവർ സാവധാനത്തിലായിരിക്കും പ്രതികരിക്കുക, ചിലയിടത്ത് മൗനവും മികച്ച പ്രതികരണമായിരിക്കും. ശുഭഞായറാഴ്ച നേരുന്നു……. 🙏
ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ട് സ്നേഹിക്കും, ഇത് ഒന്നുമല്ല, മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥ സ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറുമില്ല. ശുഭദിനം നേരുന്നു………
ഇരുൾ മൂടുമീമേഘങ്ങൾ- ക്കെന്തേ നൊമ്പരം നിറമേറും നീലവാനംഎങ്ങോ മാഞ്ഞുപോയ് പാറി പറന്നുല്ലസിക്കും മിന്നാ- മിന്നികൾ ഒന്നും വന്നു നിന്നേയില്ല നിൻ മേനിയാകെ ആടി തിമിർത്തുല്ലസിക്കും വെൺമഴത്തുള്ളികൾ ഒരു മന്ദഹാസം പോൽ തഴുകി തലോടവേ നൊടിനേരം…
ജീവിക്കാൻ എന്താണ് നമുക്ക് വേണ്ടത്. വായു, വെള്ളം അതൊക്കെ കഴിഞ്ഞാൽ പിന്നെന്തൊക്കെ വേണം. പണം, ആൾക്കാർ,പദവി അങ്ങിനെ പലതും പക്ഷെ ഇതൊന്നും വലിയ കാര്യമാക്കാതെ മനോഹരമായി ജീവിക്കുന്നവരുണ്ട്. നമുക്ക് വേണ്ടത് നമ്മൾ നമ്മളായി ജീവിക്കുക…
യോഗ്യതയില്ല എന്ന മുൻധാരണ ഏറ്റവും വലിയ അയോഗ്യതയാണ്, പരാജയം എന്നത് നമ്മൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള അവസരവുമാണ്, തെറ്റായ കാര്യങ്ങളാണ് എപ്പോഴും ജീവിതത്തിലെ ശരിയായ പാഠങ്ങൾ പഠിപ്പിക്കുന്നത്. ശുഭദിനം നേരുന്നു…… 🙏
പുറം മോടികളില്ലാതെ ജീവിതത്തിൽ ലാളിത്യം പാലിച്ചിടുകിൽ സമ്പത്തിൽ ആശങ്കയില്ലാതെ മനശ്ശാന്തിയോടെ ദിനങ്ങൾ കഴിച്ചിടാം പക്ഷേ, ചിന്തകളിൽ ലാളിത്യം നിറയേണം, കുഞ്ഞു കാര്യങ്ങളിൽ മനസ്സ് നിറയേണം എന്നെന്നുമുള്ളിലാ ശാന്തി നിലനിന്നു ജന്മം സഫലമായിടാൻ.
അതിരുകവിഞ്ഞ ആവേശവും ആത്മവിശ്വാസവും കൂട്ടത്തിൽ നമ്മൾ എന്ന ഭാവവും കൂടിയുണ്ടെങ്കിൽ കൈയെത്തും ദൂരത്തുള്ള നമ്മൾക്ക് അർഹതപ്പെട്ട വിജയങ്ങൾവരെ പരാജയങ്ങളായി മാറിപ്പോവുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
ലളിതമായ് ജീവിക്കാനേ അവന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ പരാതിയും പരിഭവവുമില്ലാതെ ഉള്ളതുകൊണ്ട് ഓണം പോലെ ‘ലളിതം സുന്ദര’മെന്നോതി ലളിതമായ് തന്നെ ജീവിതവും തുടങ്ങി അനുഭവമൂർച്ചയെ തേച്ചു മിനുക്കി അവഗണനയുടെ കഴുത്തറുത്തു കൊണ്ട് ആയുസ്സന്ത്യത്തോളത്തേയ്ക്കുള്ള പാത വെട്ടിത്തെളിച്ചു…
നമ്മളുടെ മൂല്യം നമ്മളിലാണ് അല്ലാത്ത മറ്റുള്ള ആളുകളുടെ കണ്ണുകളിലല്ല, മറ്റുള്ളവരുടെ സ്തുതിക്കായി കാത്തുനിൽക്കേണ്ടതുമില്ല, മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് കരുതി മാറിനിന്നാൽ നമ്മൾ നഷ്ടപ്പെടുത്തുന്നത് നമ്മളുടെ സന്തോഷവും ആഘോഷവുമാണ്. ശുഭദിനം നേരുന്നു……. 🙏
പൂർവികർ കഴിച്ചൊരു പഴത്തിൻ സത്തല്ലോ നാണമെന്ന വികാരത്തിൻ കാരണം നരൻമാരേ വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പഴത്തിൻെറ സത്തയും അലിഞ്ഞലി – ഞ്ഞില്ലാതെയായി നമ്മിൽ നാണമെന്ന വികരത്തിൽ കേടുകൾ ഏറിയേറി നാണമേ ഇല്ലാത്തോരായ്…
ജീവിതം എപ്പോഴും നമ്മൾക്ക് രണ്ട് അവസരം വെച്ചുനീട്ടുന്നുണ്ട്, പൊരുതുക അല്ലെങ്കിൽ പൊരുത്തപ്പെടുക, പൊരുതണം എന്ന ആഗ്രഹവും ഉളളിലൊതുക്കി പൊരുത്തപ്പെട്ടവരാണ് നമ്മളിൽ ഏറെയും. ശുഭദിനം നേരുന്നു…… 🙏
സ്നേഹവാത്സല്യങ്ങളും കരുതലും നിറഞ്ഞു തുളുമ്പുമൊരാലിംഗനം ആശങ്കകൾ നിറഞ്ഞു നിൽക്കും മനസ്സിൻ മുറിവുകളിൽ ആശ്വാസത്തിൻ ലേപനം പുരട്ടിടും, കൂരിരുൾ നിറയും വഴിയിലും കൂടെ നടന്നിടാൻ കൂടെയുണ്ട് സ്നേഹങ്ങളെന്ന തോന്നലിൽ സാന്ത്വനത്തിൻ കുളിർമഴയായ് പൊഴിഞ്ഞിടും.
മൗനത്തിൻ താഴ്‌വരയിൽ ഒരു കുളിർ തെന്നലായ് നീയെന്നിൽ ആത്മാവിൻ സ്വരമായി ഹൃദയങ്ങളൊന്നായി ചേരുമ്പോൾ കരളിൻ നോവുകൾ കണ്ണീർ കണങ്ങൾ മാഞ്ഞുപോകുന്നുവോ.. പിരിയുവാനാവതില്ല ഇനിയുള്ള കാലം ആലിംഗനങ്ങളാൽ ആത്മാവിൻ ലയനം ജെമിനി കെ raj
സ്വന്തമാവണം നീ എനിക്കെപ്പോഴും ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം അവിടെ കിന്നരിച്ച് നിൻ മടിയിൽ മയങ്ങണം വിരൽത്തുമ്പാൽ മാറിൽ കളം വരച്ച് നിൻ കൈക്കുള്ളിൽ ഒതുങ്ങിക്കിടക്കണം നിന്റെ മിഴികളിൽ നിറയുന്ന പ്രണയം…
നീല നിശീഥിനീ നീ വന്നണയുമ്പോൾ ഏറെയാമോദമാ- ണെൻെറയുള്ളിൽ നിർമ്മലമാമെൻെറ ഓമന ശയ്യയിൽ നിദ്ര പുതച്ചു കിടക്കും നേരം സ്വപ്ന സുന്ദരികളാം അപ്സര കന്യകൾ ആലിംഗനം ചെയ്തു മൂടുമെന്നും അവരുടെ ആലിംഗനത്തി- ലലിഞ്ഞു…
അപരിചിതർ നടുവിൽ ഞാൻ പരിചിതരെ തേടി പരിചിതരുടെ ഇടയിൽ ഞാൻ ബന്ധുത്വം തേടി ബന്ധുക്കൾക്കി- ടയിലോ രക്തബന്ധത്തെയും ഓടിച്ചെനച്ഛൻ്റെ മാറിൽ പോയ് ചേർന്നു താളം പിഴച്ചുള്ള ഹൃദയ ധ്വനിയും, കരചലനത്തിലെ അപരിചിതത്വവും ! ഞെട്ടലോടോടി…
